2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ശ്രീ കൃഷ്ണ കീര്‍ത്തനം

sree krishnan
ശ്രീ കൃഷ്ണ കീര്‍ത്തനം
µÃßµÞÃá¢çÈø¢µÎÜçÈdÄæa
 
µÃß µÞÃᢠçÈø¢ µÎÜ çÈdÄæa

ÈßùçÎùᢠÎE ÄáµßW ºÞVJß

µÈµ µßBßÃß Õ{µZ çÎÞÄßø¢

¥ÃßEá µÞæÃâ Í·ÕÞæÈ
 
µÃß µÞÃᢠçÈø¢ µÎÜ çÈdÄæa

ÈßùçÎùᢠÎE ÄáµßW ºÞVJß

µÈµ µßBßÃß Õ{µZ çÎÞÄßø¢

¥ÃßEá µÞæÃâ Í·ÕÞæÈ
 
ÎÜVÎÞÄßW µÞLX ÕØáçÆÕÞv¼X

ÉáÜVµÞæÜ ÉÞ¿ß µáÝÜâÄß

µßÜáµßÜá ®Ká µßÜáBᢠµÞFÈ

ºßÜOßæGÞ¿ßÕÞ µÃß µÞpÞX

ÖßÖáA{ÏÜï ضßÎÞøᢠÄÞÈá¢

ÉÖáAæ{ æÎÏíºîá È¿AáçOÞZ

ÕßÖAáçOÞZ æÕH µÕVKáHᢠµã×íÃ

¥¿áJáÕÞ ©Hß µÃß µÞÃÞX
 
ÌÞÜ dØñàµæ¿ ÄáµßÜᢠÕÞøßæµÞI_

øÏÞÜßX æµÞOJßøáçKÞæøÞ

ÖàÜçA¿áµZ ÉùEᢠÍÞÕߺîá¢

ÈàÜ AÞVÕVH µÃßµÞpÞX
 
ÏÄßæø ç·ÞÕßwX ¥øßæµÕæKÞøá

ÉáÄáÎÏÞÏáU ÕºÈBZ

ÎÇáøÎÞ¢ ÕH¢ ÉùEᢠÉÞW

ÎwØíÎßÄÕᢠÄâµß ÕÞ µÃßµÞpÞX
 
µÃß µÞÃᢠçÈø¢ µÎÜ çÈdÄæa

ÈßùçÎùᢠÎE ÄáµßW ºÞVJß

µÈµ µßBßÃß Õ{µZ çÎÞÄßø¢

¥ÃßEá µÞæÃâ Í·ÕÞæÈ

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

കാളി മഹാകാളി ദേവി മനോഹരി

µÞ{ß ÎÙÞ µÞ{ß çÆÕß ÎçÈÞÙøß

 ÄÞÎøMâÕßW ²øá ÎwØíÎßÄÎÞÏß

 ÕàÃÞ ÇÞøßÃß çÆÕß..

 ³æøÞ ¼àÕµÃAßÜᢠµá¿ßæµÞUá¢

 ¦·tÎ޵ᢠ¦Ü¢ÌçÎ..

 ÄÞÎøMâÕßW ²øá ÎwØíÎßÄÎÞÏß

 ÕàÃÞ ÇÞøßÃß çÆÕß..
 
 ØÉñ ØbøB{ᢠÉá×íÉB{VºßAá¢

 ØøØbÄß ÎmÉÎáÃVKâ

 ØÉñ ØbøB{ᢠÉá×íÉB{VºßAá¢

 ØøØbÄß ÎmÉÎáÃVKâ

 ©×ØßX ÙßεÃÎáÄßøᢠÎáÙâVJJßW

 ØøØbÄß øÞ·¢ ©ÆߺîáÏVKá [ÄÞÎø]
 
 ¦Æß ÉøÞÖµñß ÈßX ÆVÖÈJßÈÞÏí

 ¦Èw èÍøÕßÏßW ¦ÜÞÉÈ¢

 ¦Æß ÉøÞÖµñß ÈßX ÆVÖÈJßÈÞÏí

 ¦Èw èÍøÕßÏßW ¦ÜÞÉÈ¢

 µÞ{ß ÎÙÞ µÞ{ß çÆÕß ÎçÈÞÙøß

 µÞÜB{ÞÏí ©UßW §øßMÕç{?. [ÄÞÎø]


അമ്മെ നാരായണാ

¥æN ÈÞøÞÏÃ

¥æN ÈÞøÞÏà çÆÕß ÈÞøÞÏÃ
ÜfíÎßÈÞøÞÏÃÍædÆÈÞøÞÏÃ(2)
¥ÎãÄ ÕV×ßÃßÏÞ¢ ÎÞÄã çθ¢
¥ÕÄÞø¢ÉâæIÞøáØíçÈÙÍÞÕ¢(2)
¼Èß ÎãÄß Æá¶:BZ ²ÝßÏÞX¾B{ßW
ÄßøáÎßÝß ©ÝßÏá¢ÕØL µÞÜ¢
¥N ÕøÆÞÈ ÕÞrÜc ÉÞøß¼ÞÄ¢ (¥ÎãÄ)
ÉùÏÞæÄ ¥ùßÏáKÉøßÍÕBZæµÞIá
ɵÜáµZæÈÏîáKÄOáøÞGß(2)
¯Ýá ¼zBæ{ µæÜïùßEµxß ¾ÞX
¯æÄÞøá ÕÞÄßWAW ÕKÞÜá¢
ÄøáæÎÞ ¥ÍÏ¢ ÄøáæÎÞ ¥ÃßÕÞ{á¢
ºßÜOáÎÞÏí Èà ÕøáæÎÞ
¥æN ÈÞøÞÏà çÆÕßÈÞøÞÏÃ
ÜfíÎß ÈÞøÞÏà ÍædÆ ÈÞøÞÏÃ(2)

ÈùáÄßCZ ÕßøßÏáK ÎÇáøØíÎßÄ¢
æµÞIá ÈßùÉù èÕAáK ÕßÖbÜfíÎß (2)
ÉÞÉJßX ¦ÃßµZ ÉÞÜÏßW Äùººá
¾ÞX ÉÞÕÈ¢ ÄãAÞAW ÕàÝáæOÞZ
ÄøáæÎÞ çÎÞf¢ ÄøáæÎÞ ·áøáÄßÏßW
¥ÎãÄáÎÞÏí Èà ÕøáæÎÞ
¥ÎãÄ ÕV×ßÃßÏÞ¢ ÎÞÄã çθ¢
¥ÕÄÞø¢ ÉâæIÞøá ØíçÈÙÍÞÕ¢
¼Èß ÎãÄß Æá:¶BZ ²ÝßÏÞX ¾B{ßW
ÄßøáÎßÝß©ÝßÏá¢ÕØLµÞÜ¢
¥N ÕøÆÞÈ ÕÞrÜc ÉÞøß¼ÞÄ¢
¥æN ÈÞøÞÏà çÆÕß ÈÞøÞÏÃ
ÜfíÎß ÈÞøÞÏà ÍædÆ ÈÞøÞÏÃ(2)

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ഭദ്രകാളി ഭക്തര്‍ക്ക്‌ നിത്യ ജപത്തിനു ഒരു മന്ത്രം

ഭദ്രകാളി ഭക്തര്ക്ക് നിത്യജപത്തിനുള്ള മന്ത്രം.
ധ്യാനം
അഞ്ജനാചലനിഭാ ത്രിലോചനാ
സേന്ദുഖണ്ഡവിലസത് കപര്ദ്ദികാ
രക്തപട്ടപരിധായിനീ ചതു-
ശ്ചാരുദംഷ്ട്രപരിശോഭിതാനനാ
ഹാരനൂപുരമഹാര്ഹകുണ്ഡലാ-
ദ്വുജ്വലാ ഘുസൃണരജ്ഞിതസ്തനാ
പ്രതരൂഢഗുണസത് കപാലിനീ
ഖഡ്ഗചര്മ്മവിധൃതാസ്തു ഭൈരവീ.

നവമി വ്രതം /NAVAMI VRATHAM


 നവമി വ്രതം

çÆÕà ͵ñVAÞÏß ÈÕÎß dÕÄ¢.

çÆÕà ͵ñVAá çÕIßÏáU dÕÄÎÞÃá ÈÕÎß dÕÄ¢.ÉøÎÎÞÏ çÆÕàdÉàÄßÏíAá çÕIßÏáU ¨  dÕÄJßæa ©çgÖÕᢠÜfcÕᢠÎÃàÆbàÉJßW ÈßÕØßAáKÕ{á¢,ÉøÎÖßÕÉyßÏáÎÞÏ ÉÞVÕîÄàçÆÕßæÏ dÉàÄßæÉ¿áJáK dÕÄÎÞÏ ÎÞÏÄßÈÞW ·ìøà ÈÕÎß dÕÄ¢ ®KᢠÉùÏæÉ¿áKá.Éâ¼ÞÕãJßµZ æºÏñáÕøáK dÌÞÙíNÃV ¦Ãá µâ¿áÄÜÞÏᢠ¨ dÕÄ¢ ¥Èá×í¿áºîá ÕøáKÄí. ØÈcÞØßµZ,çÏÞ·ßµZ,dÌíÙíκÞøßµZ,Õß×ÏÕßøµñß ¦d·ÙßAáKÕV ®KßÕVAᢠ¨ dÕÄ¢ ¦ºøßAÞÕáKÄÞÃá.

æÕ{áJÉfJßæÜ ÈÕÎßÏÞÃâ dÕÄÞºøÃBZAá ØbàµøßAáµ.ÆáVPÞ çÆÕßÏáæ¿ ²XÉÄá ÍÞÕBç{Ïá¢

ÏÅÞÕßÇßÉâ¼æºÏñá dÉàÄßæÉ¿áJáµÏÞÃá ¨ dÕÄÞºÞø¢. ÆáVP,ºm,dɺm,ºmÈÞÏßµ,ºmÕÄß,ºmøâÉ,ºmÞd·,©d·ºmÞ,®KßBæÈ ®Gá ÎâVJßµ{á¢,¥Õøáæ¿ È¿áÕßÜÞÏß ÎÙß×ÞØáøÎVgßÈà ÍÞÕJßÜáU Í·ÕÄßÏáÎÞÃâ ¨ Éâ¼ÏßæÜ ÕßÕßÇí çÆÕà ÍÞÕBZ.ÆáVPÞçÆÕßÏáæ¿ ÆÖÞføà ÎdLÎÞÃâ ¨ Éâ¼Ïáæ¿ ÎâÜÎdL¢. ³¢ ÆáVçP ÆáVçPfÃà ØbÞÙ: ®KÞÃâ ÎâÜ ÎdL¢.¦ÏáÇB{ÞÏ µÉÞÜ¢,綿µ¢,ÎÃà,µHÞ¿ß,ÄV¼í¼ßÈß,ÕßÜïá,Çb¼¢,ÁÎøá,ÖâÜ¢, Õd¼¢,µáL¢,Ö¢¶¢,¶Áí·¢,Öµñß,ÎáW·ø¢,ºdµ¢,ÖÜÞµ,®Kà ¦ÏáÇBæ{ ®ÜïÞ¢ Éâ¼ßÏíçµIÄáIí.

RµÞ{ß µÞ{ß ÎÙÞµÞ{à ÍdƵÞ{ßÈçÎÞ/ØñáçÄ

µáÜ¢º µáÜÇVN¢ º ÎÞ¢º ÉÞÜÏ ÉÞÜÏ.R

®K ÎdL¢ ¼ÉßÏíçAIÄÞÃá. çÆÕßÏáæ¿ Öµñß çdØÞÄTí ÈNßçÜÏíAá ¨ Éâ¼ÞÕßÇßÏÈáØøߺîá ®JßçºøáKá.

ÈßÄc¢ ¼ÉßAÞX

R¼Lß Î¢·{¢ µÞ{à

ÍdƵÞ{à µÉÞÜßÈß

ÆáVPÞ ÖßÕÞ fÎÞÇdÄà

ØbÞÙÞØbÇÞ ÈçÎÞØñáçÄQ



çÆÕßÏáæ¿ ¼ÏLß ÎdLÎÞÃßÄá. ÈÕÎß dÕÄJßæa dÉÇÞÈ dÉÞVjÈÞ ÇcÞÈÎÞÃâ ¨ çÖïÞµ¢.




2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ശ്രീ മത് ഭാഗവതം

ശ്രീ മത് ഭാഗവതം
dÖàÎÄí ÍÞ·ÕÄ¢ ÆßÕØÕᢠ®K çÄÞÄßW ÕÏߺîá ÎÈTßÜÞAÞX
¦{áµæ{ çdÉÞrÞÙßMßAáÕÞX çÕIßÏáU ©gcÎJßÜÞÃá §Äá æºÏñßGáUÄí. çdØÏØßW dÉØßiàµøߺîßGáUÄÞÃßÄí.ÍÞ·ÕÄJßæÜ

 ¥ÎãÄÕÞÃßµZ ¦Ãá ¨ çÖïÞµBZ.

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ദീപം കൊളുത്തുമ്പോള്‍ ചൊല്ലേണ്ടുന്ന മന്ത്രം

ദീപം കൊളുത്തുമ്പോള്‍ ചൊല്ലേണ്ടുന്ന മന്ത്രം
"
ദീപം ജ്യോതി പരബ്രഹ്മഃ
ദീപം ജ്യോതിസ്തപോവനം
ദീപേന സാദ്ധ്യതേ സര്വ്വം
സന്ധ്യാദീപം നമോ നമഃ
ശിവം ഭവതു കല്ല്യാണം
ആയുരാരോഗ്യവര്ദ്ധനം
മമ ദുഃഖഃ വിനാശായ
സന്ധ്യാദീപം നമോ നമഃ"

പ്രഭാതത്തിലും സന്ധ്യാ സമയത്തും ദീപം കൊളുത്തുമ്പോള്‍

പ്രഭാതത്തിലും സന്ധ്യാ സമയത്തും ദീപം കൊളുത്തുമ്പോള്‍
നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ഉണ്ട്.
നിലവിളക്കു പീഠത്തിനു മുകളില്‍ പ്രതിഷ്ഠിക്കണം.നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും.ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.
എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി.വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം.ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. സ്ത്രീകളല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്.
ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. പ്രധാനമായ നിലവിളക്ക് പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.





2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ലളിതാസഹസ്രനാമം – ലഘുവിവരണം PDF, പഠനക്രമം MP3, പ്രഭാഷണം MP3



ശ്രീ ലളിതാസഹസ്രനാമത്തിലെ ഓരോ പദങ്ങളുടെയും അര്‍ത്ഥം ലഘുവായി “ലളിതാസഹസ്രനാമം – പദങ്ങളുടെ ലഘുവിവരണം” എന്ന ഈ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു. വളരെ ഗഹനമായ ധാരാളം വ്യാഖ്യാനങ്ങള്‍ ലഭ്യമാണെങ്കിലും ശ്രീ കെ. പി. ഗോവിന്ദമേനോന്‍ അവര്‍കളുടെ ഈ ലഘുവിവരണം ഒരു കൈപ്പുസ്തകംപോലെ ഉപയോഗികാവുന്നതാണ്...............
ലളിതാസഹസ്രനാമം – ലഘുവിവരണം PDF, പഠനക്രമം MP3, പ്രഭാഷണം MP3

ദാനം ആപത്തുകളെ തടയും






ദാനം ആപത്തുകളെ തടയും


ശ്രീരാമകൃഷ്ണ പരമഹംസര്‍ കാശീപുരോദ്യാനത്തില്‍ താമസിക്കുന്ന കാലം. അവസാനനാളുകളായിരുന്നു അത്. കടുത്തരോഗം. പക്ഷേ അദ്ദേഹമാകട്ടെ നിറഞ്ഞ ആനന്ദത്തിലും.
ഡോ. സര്‍ക്കാര്‍ പരിശോധന കഴിഞ്ഞിട്ട് പരമഹംസരോട് പറഞ്ഞു “എനിക്കെല്ലാമുണ്ട്, ധര്‍മ്മം, കീര്‍ത്തി, ഭാര്യ, മക്കള്‍, ആരോഗ്യം. പക്ഷേ മനഃസുഖം മാത്രമില്ല. ഞാനെന്തു ചെയ്യണം?..........തുടര്‍ന്നു  വായിക്കുക......

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും

കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. വിശാലമായ കരിങ്കല്‍ കോട്ടയ്ക്കുള്ളില്‍ മനോഹരമായ ശില്പവൈദഗ്ദ്ധ്യത്തില്‍ മെനഞ്ഞെടുത്ത ക്ഷേത്രഗോപുരത്തിനുള്ളിലെ ശ്രീകോവിലില്‍ വിരാജിക്കുന്ന ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ അനേകം പ്രത്യേകതകള്‍ നിറഞ്ഞതാണ്. കടുശര്‍ക്കരബിംബമെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ഇതിന്റെ നിര്‍മ്മിതി ഒരു നിസ്സാരകാര്യമല്ല. ബിംബനിര്‍മ്മാണവിധിയെക്കുറിച്ച് തന്ത്രസമുച്ചയത്തിലും താന്ത്രിക-മാന്ത്രികവിധികളുടെ ഇരിപ്പിടങ്ങളായ ചില പുരാതന തറവാടുകളിലെ നിലവറകളില്‍ ഇന്നും പുറംലോകം അറിയാതെയിരിക്കുന്ന മഹത്തായ താളിയോലഗ്രന്ഥങ്ങളിലും കടുശര്‍ക്കരബിംബ നിര്‍മാണവിധി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.....................വായിക്കുക ........



ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും

2011, ജൂലൈ 21, വ്യാഴാഴ്‌ച

Kshethrapalan


¦øÞÃà çfdÄÉÞÜX ?



ÆÞøáµ ÕÇJßÈá çÖ×¢ ÍdƵÞ{ßÏáæ¿ çµÞÉ¢ ÖÎߺîßÜï. çÆÕßÏáæ¿ çµÞÉÞoßÏßW ÕßÖbæÎÜïÞ¢ ÈÖßAáæÎKá µIçMÞZ Í·ÕÞX dÖà ÉøçÎÖbøX ²øá ÌÜÈÞÏß øâÉæοáJá µÞ{ßÏáæ¿ ÎáXÉßW µß¿Ká ÌÞÜçº×í¿µZ µÞGß µøÏÞX Äá¿Bß.©¿X ÄæK ÍdƵÞ{ß ÎÞÄãÍÞÕJßW  ¦µáGßæÏ ®¿áJá ÎáÜæµÞ¿áJá.¦ ÖßÖáÕßæa ØñÈcÉÞÈçJÞ¿áµâ¿ß µÞ{ßÏáæ¿ çµÞÉÞoßçÏÏᢠÉÞÈ¢æºÏñá. ¥BßæÈ µÞ{ßÏáæ¿ çµÞÉJßÈá ÖÎÈ¢ ©IÞÏß.ÖßÕ ¥ÕÄÞøÎÞÏ ¦ ÌÞܵÈÞµáKá  çfdÄÉÞÜX.

2011, ജൂലൈ 16, ശനിയാഴ്‌ച

MOOKAMBIKA STHROTHRAM

ÎâµÞ¢ÌßµÞ çØñÞdÄ¢

¥dÆßÈßÕÞØßÈß çÆÕß ÎâµÞ¢Ìßçµ!

ÕßÆcÞØbøâÉßÃà ÎâµÞ¢Ìßçµ!

¦vdɵÞÖßÈà ÎâµÞ¢Ìßçµ!

¦vÞÈwdÉçÆ ÎâµÞ¢Ìßçµ!

§wàÕçøfçà §wáÌߢÌÞÈçÈ

§wáºâÁdÉßçÏ ÎâµÞ¢Ìßçµ!

¨çøÝáܵßÈá µÞøÃÍâÄÏÞÏí

çÎÕà¿á΢Ìßçµ ÎâµÞ¢Ìßçµ!

©U¢æÄ{ßÕÄßÈáUßW ÕÞÃà¿ßÃ_

ÎáUÈÞç{ÞæAÏᢠÎâµÞ¢Ìßçµ!

ªÈ¢ ÕøáJâ çøÞ·BZæAÞæAÏá¢

ÆàÈÆÏÞÈßçÇ ÎâµÞ¢Ìßçµ!

®æKAÈßçÕÞæ¿ µÞJøáç{ÃæÎ_

K¢çÌ ÆÏÞÈßçÇ ÎâµÞ¢Ìßçµ!

¯ÃÞCÌߢÌÞÈçÈ!ÎçÈÞçÎÞÙçÈ

ÎçÙÖbødÉßçÏ ÎâµÞ¢Ìßçµ!

æ®ÙßµØì¶cÕᢠçÎÞfÕᢠÈWµáK

çÎÞÙÕßÈÞÖßÈß ÎâµÞ¢Ìßçµ!

³ÄáKçÕÆæÉÞøá{ÞÏí çÎÕáK

ÉÞĵÈÞÖßÈß ÎâµÞ¢Ìßçµ!

´ÁâÉÎÞÜÏÃßEá Õß{BáK

ÆßÕc¼ÈÞVºîßçÄ ÎâµÞ¢Ìßçµ!

¥LøæÎKßçÏ ºßLßMÕVAáU

ØLÞÉÈÞÖßÈà ÎâµÞ¢Ìßçµ!

ÎâµÞ¢Ìßçµ!çÆÕß ÎâµÞ¢Ìßçµ!çÆÕß

ÎâµÞ¢Ìßçµ!çÆÕß ÎâµÞ¢Ìßçµ!

2011, ജൂലൈ 7, വ്യാഴാഴ്‌ച

ശിവമാനസപൂജ

ÖßÕÎÞÈØ Éâ¼

µøºøõãÄ¢ ÕÞAÞϼ¢ µVN¼¢ ÕÞ

dÖÕà ÈÏȼ¢ ÕÞ ÎÞÈØ¢ ÕÞ/ ÉøÞÇ¢

ÕßÙßÄÎÕßÙßÄ¢ ÕÞ ØVÕîçÎÄÄí fÎ Øb

¼Ï,¼Ï,µøáÃÞÌíçÇ dÖàÎÙÞ çÆÕ Ö¢çÍÞ!

ശിവമാനസ  പൂജ 










 

Ganapathiyku Ethamital

·ÃÉÄßÏíAá ¯JÎß¿W:_
µÞÜáµZ Éßúîá Õºîá èµµZ Éßúîá æºÕßÏáæ¿ ÄÞæÝ ÍÞ·Já
É߿ߺîá èµÎáGáµZ ÈßÜJá ÎáGá¢ÕßÇ¢ µÞWÎáGí Õ{ºîá  µáÈßEá ÈßÕøáKÄáÕÝß72000 ÈÞÁßµç{Ïᢠ©ÃVJáKÄßçÈÞç¿ÞM¢ ØÎØñ ¼àÕøÞÖßçÏ޿ᢠfÎ Ï޺ߺîá ¨ÖbøÆVÖÈÞÇßµÞøßÏÞµáK  ¨dÉdµßÏAá çÖ×çÎ ÆVÖÈÎÞµÞÕá.¯JØ¢¶c12 ©J΢,
 ¯Ýá ,ÎâKá ¦µÞ¢.

2011, ജൂലൈ 3, ഞായറാഴ്‌ച

Mruthynjaya manthram


ÎãÄcá¼í¾Ï ÎdL¢



ÎãÄcáÕßæÈ ¥Äß¼àÕßAáK ÎdLÎÞÃâ ÎãÄcá¼í¾Ï ÎdL¢.§ÄßæÜ ÕøßµZ ÈNáæ¿ dÉÞÃÈá ÌÜ¢ ÈWµáÕÞX ÉÞµJßÜáUÄÞÃá.§Äá ÆßÕØÕᢠ108 ÄÕÃçÏÞ 1008 ÄÕÃçÏÞ ¼ÉßAÞÕáKÄÞÃá.µáùEÄí ²øá ÄÕÃæÏCßÜᢠ ¼ÉßAáKÄí ÈKÞÏßøßAá¢. §Äá Õ{æø ÖµñßÏáU ÎdLÎÞÏß µøáÄæM¿áKá ¥ÄßÈÞW ÄæK §Äá ¼ÉßAáK ØÎÏJí ÖÞøàøßµÕᢠ ÎÞÈØßµÕáÎÞÏ Öáiß  ÉÞÜßAâ ÈNáæ¿ ©UßÜáU dÉÞÃÖµñßÏáæ¿ ÌÜ¢µâGÞX ¨ ÎdL¢ ØÙÞÏßAáKá.

       ÎdL¢: ³¢ dÄc¢Ìµ¢ ϼÞÎçÙ

           Øá·tߢ Éá×í¿ß ÕViÈ¢

           ªVÕîÞøáµÎßÕ ÌtÈÞÄí

           ÎãçÄcÞV ÎáfàÏÎÞÎãÄÞÄí

2011, ജൂൺ 29, ബുധനാഴ്‌ച

NAVADURGAMAAR

ÈÕÆáVPÎÞV

1. èÖÜÉádÄß
2. dÌÙíκÞøßÃß
3. ºdw¶m
4. µáÖíÎÞm
5. ØíµwÎÞÄÞ
6. µÞVÄcÞÏÈß
7. µÞ{øÞdÄß

2011, ജൂൺ 22, ബുധനാഴ്‌ച

ശ്രീ പരമേശ്വരന്റെ ദിവ്യ നാമങ്ങള്‍ 
ഓം ഭവായ നമ :
ഓം രുദ്രായ നമ:
ഓം ഉഗ്രായ നമ: 
ഓം പ ശുപതയെ നമ:
ഓം ഭീമായ നമ:
ഓം സര്‍വജ്ഞായ നമ:
ഓം ശംഭവെ  നമ :
ഓം സര്‍വ്വായ നമ:
ഓം ശിവായ നമ:
ഓം സാദാ ശിവായ നമ:                                                                                                 

2011, ജൂൺ 20, തിങ്കളാഴ്‌ച

MAHABHARATHAM

മഹാഭാരതകഥകള്‍  മഹാഭാരതം എന്ന ബ്ലോഗില്‍  വായിക്കാവുന്നതാണ്.
                                            എന്റെ പൂര്‍ണ്ണ്‍മായ  ബ്ലോഗുകള്‍  കാണുക

2011, മേയ് 4, ബുധനാഴ്‌ച

അനന്തന്കാട് നാഗരാജ ക്ഷേത്രം


അനന്തന്കാട് നാഗരാജ ക്ഷേത്രം 
തിരുവനന്തപുരം ജില്ലയില്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിന്റെ  പടിഞ്ഞാറ് വശത്ത് അനന്തന്‍ ക്കാട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വൈഷ്ണവ നാഗമായ അനന്തനാണ് ഇവിടുത്തെ പ്രതിഷ്ട.ഇവിടെ പ്രതിഷ്ട നടത്തിയത് വില്വമംഗലമാണ്ന്നും അതല്ല  ദിവാകരമുനി എന്ന തുളു സന്യാസി ആണന്നും അതുമല്ല രണ്ടും ഒരേ ആള്‍ തന്നെയാണ് എന്നും ഐതിഹ്യങ്ങള്‍ ഉണ്ട്.ശിലാ രൂപമായ അനന്ത വിഗ്രഹമാ ണിവിടെ.ഇവിടുത്തെ പ്രധാന  വഴിപാട്‌ കളമെഴുത്തും പാട്ടുമാണ്‌ .ആയില്യപൂജയും ഉണ്ട്. പാല്‍ മഞ്ഞള്‍ എന്നിവ അഭിഷേകം നടത്തുന്നു.സര്‍പ്പ ദോഷത്തിനും .കുടുംബ ദോഷത്തിനും അറുതി വരുത്താനും  സന്താന ലബ്ധിക്കും പ്ര ത്യേക വഴിപാടുകള്‍ നടത്തി വരുന്നു.  

2011, ഏപ്രിൽ 27, ബുധനാഴ്‌ച

പ്രധാന നാഗരാജ ക്ഷേത്രങ്ങള്‍

പ്രധാന നാഗരാജ ക്ഷേത്രങ്ങള്‍ 

പാമ്പുമെയ്ക്കാട്ട 
അത്തിപെറ്റ് നാഗകന്യകാ ക്ഷേത്രം
പെരളശ്ശേരി സുബ്രമണ്യ ക്ഷേത്രം 
ആമെട ക്ഷേത്രം 
നാഗംപോഴി ക്ഷേത്രം 
അനന്തേശ്വരം  ക്ഷേത്രം 
അനന്തന്‍ കാട് നാഗ രാജ ക്ഷേത്രം 
തിരു നാഗേ ശ്വരം ക്ഷേത്രം - കുംഭ കോണം 
ശ്രീ കാളഹസ്തി --ആന്ധ്ര 
കുക്കി ശ്രീ സുബ്രമണ്യ ക്ഷേത്രം -കര്‍ണ്ണാടക 
വെട്ടിക്കൊട്ട് നാഗരാജ ക്ഷേത്രം 
മണ്ണാരശാലാ ക്ഷേത്രം 
വെളോര്‍ വട്ടം 

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ഹൈന്ദവജീവിതത്തിലെനാഗാരാധന

ഹൈന്ദവ ജീവിതത്തിലെ  നാഗാരാധന

നാഗങ്ങളുടെ ഉത്ഭവം :
 
ബ്രഹ്മാവിന്‍ടെ മാനസപുത്രന്മാരില്‍ ഒരാളാണ് മരീചി. മരീചിയുടെ പുത്രനായ കശ്യപന് ദക്ഷ രാജാവിന്ടെ മക്കളായ കദൃവും വിനീതയും ഭാര്യ മാരായിരുന്നു. ഭാര്യമാരുടെ ശുശ്രു ശയില്‍ സംപ്രീതനായി  അവര്‍ക്ക് ആവശ്യ   മുള്ള  വരം ചോദിച്ചു കൊള്ളുവാന്‍ പറഞ്ഞ്ഞു .കദ്രു അതി ശക്തിമാന്മാരായ ആയിരം നാഗങ്ങള്‍  തനിക്കു പുത്രന്മാരായി വേണമെന്ന് വരം ചോദിച്ചു വിനീത കദൃവിന്ടെ പുത്രന്മാരെക്കാള്‍ വീര്യവും ,പരാക്രമവും ഓജസുമുള്ള രണ്ടു പുത്രന്മാര്‍ മതി എന്ന വരമാണ് ചോദിച്ചത് . തുടര്‍ന്ന് രണ്ടുപേരും മുട്ടകള്‍ ഇട്ടു.
അഞ്ഞൂറ് വര്ഷം കഴിഞ്ഞു കദൃവിനു ആയിരം നാഗങ്ങള്‍ ഉണ്ടായി .ക്ഷെമയില്ലാതെ വിനീത ഒരു മുട്ട പൊട്ടിച്ചു നോക്കി  . അതില്‍ നിന്നും വരുണന്‍ പുറത്ത് വന്നു. പൂര്‍ണ്ണ വളര്‍ച്ച  വരാതെ മുട്ട പോട്ടിച്ച്ച്തിനാല്‍ വരുണന്‍ വിനീതയെ ശ പിച്ച് . ഇനി മുതല്‍ കദൃവിന്റെ ദാസിയായി ജീവിക്കണമെന്നും പൊട്ടിക്കാത്ത മുട്ടയില്‍ നിന്നും വരുന്ന മകന്‍ അമ്മയെ ദാസ്യ ത്തില്‍ നിന്നും മോചിപ്പിക്കുമെന്നും പറഞ്ഞു ആകാ ശ ത്തിലേയ്ക്ക് ഉയര്‍ന്നു. ആ വരുണന്‍ ആണ് സൂര്യന്റെ സാരഥി . സമയം ആയപോള്‍ രണ്ടാമത്തെ മുട്ട വിരിയുകയും  ഗരുഡന്‍ പുറത്ത് വരികയും ചെയ്തു. കദ്രു പുത്രന്മാരായ നാഗങ്ങളില്‍ നിന്നാണ് ഇന്നത്തെ നാഗങ്ങള്‍ ഉത്ഭവിച്ചത് .       

     
   

2010, നവംബർ 22, തിങ്കളാഴ്‌ച

ഒരു ബുദ്ധമൊഴി

ഒരു ബുദ്ധമൊഴി
അറിവില്ലയ്മയോടെ യും അച്ചടക്കമില്ലതെയും  ഒരുവന്‍ നൂറു വര്ഷം ജീവിച്ചിരിക്കുന്നതിനെക്കാള്‍ ,അറിവോടെയും  സ്വ ബോധത്തോടെ യും ഒരു ദിവസം ജീവിക്കുന്ന ജീവിതമേ മഹത്തരം ആകുന്നുള്ളൂ
ശ്രീ ബുദ്ധന്‍

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

DEVI YANTHRANGAL

tZho b{´§Ä

{io kqà b{´w
{iob{´w
kzbwhc b{´w
hcmlo b{´w
iIS b{´w
iqen\o b{´w
_KfmapJo b{´w
{]XywKncm b{´w
A¶]qÀtWizco b{´w
aZ\Imsaizco b{´w
alnjaÀZn\o b{´w
ZpÀ¤mb{´w
h\ ZpÀ¤m b{´w
Xmcmb{´w
_mem b{´w
{Xn]pc kpµcob{´w.

Cu b{´§Ä FÃmw Xs¶ {]tXyIw {]tXyIw ^ve kn²n¡mbn DÅXmé.ChbpsS a{´§fpw {]tXyIamé

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഭ ഗ വ ത് സേ വ

ഭ ഗ വ ത് സേ വ 
ദെവീപ്രീതിക്കായി ക്ഷേത്രങ്ങളിലും ഹിന്ദു ഭവനത്തിലും
സാധാരണ നടത്തി വരുന്നു. പദ്മം ഇട്ടു വിളക്ക് വച്ചാണ് ഈ പൂജ ചെയ്യാറ
കുടുംബത്തിന്റെയും ,വ്യ ക്തികളുടേയും ഐശ്വര്യങ്ങള്‍ക്കായി  ഈ കര്‍മം  നടത്തുന്നത് .
ത്രി കാലപൂജ ആയും (രാവിലെ ,ഉച്ചക്ക് ,വൈ കിട്ടു ) നടത്തി വരുന്നു.താമര ,ചെത്തി,ചുവന്ന പുഷ് പ്പങ്ങള്‍ എന്നിവ കൂടുതല്‍ ഉപയോഗിക്കുന്നു.  അഭീഷ് ടസിദ്ധിക്കായി പ്രത്യേകം മന്ത്രങ്ങള്‍  ഉരുവിടുന്നു.പൌ ര്‍ണമി നാളില്‍ ഭഗവതിസേവ  നടത്തുന്നത് അതി വിശിഷ്ടമാണ്. ഉത്തമനായ   ദൈവന്ജന്റെ  കാര്‍മികത്വ ത്തില്‍ മാത്രമാണ് ഇത് ചെയ്യേണ്ടതു .എങ്കില്‍ മാത്രമേ ഫലസിദ്ധി കൈവരുകയുള്ളൂ .

ഗണപതിഹോമം

ഗണപതി ഹോമം
ഓം കാരത്തിന്റെ രൂപമായും ദേവതയായും ഗണപതിയെ കണക്കാക്കുന്നു. 
വ്ഘ്ന നിവാരണം ,ഗൃഹപ്രവേശം,കച്ചവടാരംഭം ,ദോഷപരിഹാരം, പിതൃപ്രീതി, ഐശ്വര്യത്തിനു ,ഉദ്ദിഷ്ടകാര്യ പ്രാപ്തി എന്നിവക്കു  ഗണപതി ഹോമം നടത്തി
വരുന്നു. ഒരു നാളി കേരത്താല്‍ ഗണപതി പൂജയും ,എട്ടു നാളികേരത്താല്‍  
അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്തി വരുന്നുണ്ട് .ഹിന്ദുക്കള്‍ ഏതു നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്പ് ഗണപതിക്ക്‌  വിളക്ക് കത്തിച്ചു അതിനു മുന്‍പില്‍ 
ഗണപതിക്ക്‌  ശ ര്ക്കര ,മലര്‍,പഴം അവില്‍ തുടങ്ങിയവ  വച്ചു നെദിക്കുക പതിവാണ്‌. നാളികേരം, ശര്‍ക്കര ,തേന്‍ ,കരിമ്പ് ,പഴം എള്ള്‌, അപ്പം ,മലര്‍ എന്നി വയാണ്  അഷ്ട ദ്രവ്യങ്ങള്‍ .108 ,333 ,1008   എന്നീ നാളികേരതാലും മഹാഗണ പതി ഹോമവും നടത്തുന്നു. പ്ലാവിന്‍ വിറകു ജ്വലിപ്പിച്ചാണ്  ഹോമം നടത്തുന്നത്
ഉത്തമ പുഷ്പ്ങ്ങള്‍ പൂജക്കായി എടുക്കുന്നു. മുകൂറ്റി,കറുക ഇവയും ഹോമിക്കാരുണ്ട് 
ഫലസിദ്ധികള്‍ക്ക്  വിവിധ  മന്ത്രങ്ങള്‍ ജപിക്കുന്നു.
വിനായക ചതുര്‍ഥിയില്‍ ഗണപതി ഹോമം നടത്തുന്നത്  അതി വിശിഷ്ടമായി ഭക്തര്‍  കരുതുന്നു
.

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

ദക്ഷിണ

ദക്ഷിണ 
എന്താണ്  ദക്ഷിണ ?
ശ്രീ  ലക്ഷ് മീ  ദേവിയുടെ ദക്ഷിണ ഭാഗത്ത് നിന്നും ഉത് ഭവിച്ച് ഉണ്ടായ ദേവിയാണ്  ദക്ഷിണാ ദേവി .
ഈ   ദേവിയ്ക്ക് കാണിക്കയായി  നല്‍കുന്നതാണ് ദക്ഷിണ . പണ്ടു യാഗങ്ങളില്‍ ദേവന്മാര്‍ക്ക് ഹവിസ്സ് ലഭിക്കാതെ വന്നപ്പോള്‍ അവര്‍ ബ്രഹ് മാവിന്റെ  അടുത്ത് ചെന്ന് സങ്കടം ഉണര്‍ത്തിച്ചു .അദ്ദേഹം ദേവന്മാരെ വിഷ്ണു വിന്റെ അടുത്ത് പറഞ്ഞയച്ചു . ശ്രീ ലക്ഷ്മിയുമായി ഇരുന്ന വിഷ്ണു ഭഗവാന്‍ അദ്ദേഹത്തിന്റെ 
പ്രേരണയാല്‍ ലക്ഷ്മി ദേവിയുടെ  ദക്ഷിണ ഭാഗത്ത് നിന്നും മര്‍ത്യ ലക്ഷ്മി ഉത് ഭവിച്ചു.കര്‍മ്മം ഏതായാലും ദൈവികമോ,വൈദികമോ,ഏതു സലകര്‍മ്മംആയാലുംകര്‍മഫലപ്രാപ്ക്കു ദക്ഷിണ നല്‍കണം .ദക്ഷിണ പ്രതി ഫലം ആയി നല്‍കുന്നത് അല്ല. നേരെ മറിച്ചു പരി പൂര്‍ണമായി , വിനയാദരം ദക്ഷിണാ ദേവിയ്ക്ക്  നല്‍കുന്ന കാണിക്കയാണ്‌. ദക്ഷിണ നല്‍കുന്ന സമയം ദേവി തന്റെ ഭര്‍ത്താവായ യന്ജനോടും ,ഫലദാദാവായ പുത്രന്‍ യന്ജപുരുഷനോട് ഒരുമിച്ചു എഴുന്നള്ളി ശുഭഫലത്തെ പ്രദാനം ചെയ്യുന്നു.  ഏതു കര്‍മം ആയാലും ദക്ഷിണ നല്‍കി ആചാര്യ പ്രീതി വരുത്തണം .ദക്ഷിണ നല്‍കാന്‍ മടിക്കുന്നവരെ ലക്ഷ്മി ദേവി ഉപേക്ഷിച്ചു പോകും എന്ന് പറയപ്പെടുന്നു. കര്മാവസാനത്ത്തില്‍ അവനവടെ കഴിവനുസരിച്ച്ചു ദക്ഷിണ നല്‍കണം .
ദക്ഷിണാ ദേവി/ യന്ജ പുരുഷന്‍ 
ഭഗവാന്‍ ശ്രീകൃഷ്ണന്‍,  സൌന്ദര്യവതിയും പ്രാനെശ്വരിയും   ആയ രാധയെ പോലെ തന്നെ സുന്ദരി ആയിരുന്ന  ഒരു ഗോപിക സുശീല യുമായി 
ചേര്ന്നിരിക്കുകയായിരു ന്നു. തത് സമയം രാധ അവിടേയ്ക്കു കടന്നു വന്നു .ഭഗവാന്റെ വാമ ഭാഗത്ത്  സന്തോഷതോടെ ഇരിക്കുന്ന  സുശീലയെ കണ്ട രാധയുടെ വദനവും   നേത്രങ്ങളും   ചുമക്കുകയും കൊപത്താലുള്ള മുഖ വും ഭഗവാന്‍ കണ്ടു . മായാമയനായ കൃഷ്ണന്‍ ഉടന്‍ അവിടം വിട്ടു. ഭഗവാന്റെ തിരോ ധാനം രാധയെ കൂടുതല്‍  രോഷാകുലയാക്കി.എല്ലാറ്റിനും കാരണക്കാരിയ്യായ 
സുശീലയെ അധിക്ഷേപി ച്ചു. ഗോകുലം വിട്ടു പോയില്ല എങ്കില്‍ ശ് പിക്കുമെന്നും 
ഭീഷ്ണിപ്പെടുത്തി . സുശീല വനത്തില്‍ പോയി തപസ്സു ചെയ്യുകയും ഭഗവാന്റെ അനുഗ്രഹത്താല്‍ ലക്ഷ്മി ഭഗവതിയില്‍ ചേര്‍ന്നു.ആ ദേവിയാണ് ദക്ഷിണാ ദേവി. 
ഭഗവാന്‍ ദക്ഷിണാ ദേവിയെ ബ്ര ഹ്മാവിനു നല്‍കി. ബ്രഹ്മാവ്‌ യന്ജനും നല്‍കി. 
അവര്‍ വിവാഹിതരായി. അവരില്‍ ഉണ്ടായ പുത്രന്‍ ആണ് യന്ജ പുരുഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ യന്ജ പുരുഷനാണ് യന്ജങ്ങളുടെ ഫല ദാദാവ്‌.
ദക്ഷിണ നല്‍കുന്ന അവസരത്തില്‍ അത് സ്വീകരിക്കുന്നതിനു ദക്ഷ്ണ ഭര്ത് താ വിനോടും  പുത്രനോടും ചേര്‍ന്നു എഴുന്നള്ളുന്നു. സത്ഫലങ്ങളെ   ദാനം ചെയ്യുന്നു. 
ദക്ഷിണാ ദേവിയോട് ള്ള ആദരവാണ്  ദക്ഷിണ .


അവലംബം: ജ്യോതിഷ രത്നം  



2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

തിരുവാതിര വൃതം

തിരുവാതിര വൃതം
പാര്‍വതി പരമേസ്വര  പ്രതീകമാണ് ഈ വൃതം .ധനുമാസത്തില്‍ തിരുവാതിരനാളില്‍  ദീര്ഘ മംഗല്യത്തിനു വേണ്ടി ഈ വൃതം ആചരിക്കുന്നു. മുന്‍ കാലങ്ങളില്‍ കേരളത്തില്‍ എല്ലാ സ്ത്രീ കളും തിരുവാതിര ആഘോഷ പൂര്‍വ്വം കൊണ്ടാ ടിയിരുന്നു

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

sivarathri vrutham -ശിവരാത്രിവൃതം

ശിവരാത്രിവൃതം
കുംഭ മാസത്തിലെ  കൃഷ്ണ പക്ഷ ചതുര്‍ഥി ദിവസമാണ് ദിവസമാണ് ശിവരാത്രി.ചതുര്‍ദശി അര്‍ദ്ധ രാത്രിയില്‍ വരുന്ന ദിവസം വൃതം ആയി ആചരിച്ചു  വരുന്നു .രാത്രിയും പകലും ഉറങ്ങാതെ ശിവപൂജയും ശിവ പുരാണങ്ങള്‍ വായിച്ചു കഴിയണം .ശി വരാത്രി തലേന്ന് ഒരിക്കലും ,പിറ്റേന്നു പിതൃബലിയും.കൂവളമാല കൊണ്ടു ശ്രീ പരമേശ്വരനെ പ്രാര്‍ഥിച്ചു വരുന്നു. പാലാഴി മഥനം  നടത്തുമ്പോള്‍ ഉണ്ടായ ഹലാ ഹല വിഷം  ലോക രക്ഷക്കയി ശ്രീ മഹാദേവന്‍ പാനം ചെയ്തു,.ആ വിഷം ഭഗവാന് ബാധിക്കാതെ ഇരിക്കുവാന്‍ എല്ലാവരും ഉറങ്ങാതെ വൃതം അനുഷ്ടിച്ചു കൊണ്ടു പ്രാര്‍ഥിച്ചു. ശ്രീ പരമേശ്വരന്‍ വിഷം പാനം ചെയ്ത രാത്രിയാണ് ശിവരാത്രി. 

ഏകാദശി വൃതം (ekadasi vrutham)

ഏകാദശി  വൃതം
പ്രദിപദം മുതല്‍ ഉള്ള തിഥി കളില്‍ പതിനോന്നമത്തെതാണ് ഏകാദശി .വിഷ്ണു പ്രീതിക്കായും പാപ ശാ ന്തിക്കായും 
ഹിന്ദുക്കള്‍  അനുഷ്ടിക്കുന്നതാണ്  ഏകാദശി വൃതം .ഒരു മാസത്തില്‍ രണ്ടു ഏകാദശി  ഉണ്ട് .ഭുരി പക്ഷ ഏകാദശി ,മറ്റൊന്ന് ആനന്ദ പക്ഷ ഏകാദശി.പൊതുവേഏകാദശി സ്വീകരിച്ചു വരുന്ന വൃതനുഷ്ടനം ദശമി ദിവസം ഒരു നേരം മാത്രം ഭക്ഷ് ണം
കഴിക്കണം .വെറുതെ തറയില്‍ ഉറങ്ങണം ,സഹശയനം പാടില്ല . രാവിലെ കുളിച്ചു ശുഭ്ര വസ്ത്രം ധരിക്കണം.  വിഷ്ണു ദര്സനം നടത്തണം .ഊണ്  ,ഉറക്കം ഇവ തീര്‍ത്തും വര്‍ജിക്കണം .തുളസി ഇട്ട ജലം സേവിക്കാം .ഏകാദശി തിഥി യുടെ അന്ത്യ പാദവുംദ്വാദശിയുടെ ആദ്യ പാദവും ചേര്‍ന്ന മുപ്പതു നാഴികയാണ് ഹരിവാസരം. ഈ സമയം ജല പാനം കൂടി ഒഴിവാക്കും.മന ശക്തിയുംശരീരശുദ്ധിയും,വാഗ് ശുദ്ധിയും പാലിക്കണം ദ്വാദശി ദിനത്തില്‍ കുളിച്ചു വിഷ്ണുവിനെ ഭജിക്കണം . ബ്രാഹ്മണര്‍ക്ക്  ദാനം,ഭോജനം ഇവ നല്കാരുന്ടു.അതിനു ശേഷം പാരണ നടത്തുക. പാരണ എന്നാല്‍ വൃതം സമാപിച്ചു ഭക്ഷണം കഴിക്കുക എന്നാണ് അര്‍ത്ഥം . ആ ദിവസം പിന്നെ ഭക്ഷണം കഴിക്കാന്‍ പാടില്ല. ഇത് എല്ലാവര്ക്കും സാധ്യമല്ല.
അതിനാല്‍ ഒരു നേരം ഫല വര്‍ഗ്ഗ സാധനങ്ങള്‍ കഴിക്കാം .ഒരു  വര്ഷം 24 ഏകാദശികള്‍ ഉണ്ട്  എന്ന് പറയുന്നു.

CHOVVAZHCHA VRUTHAM

ചൊവ്വാഴ്ച വൃതം (മംഗള വാര വൃതം)
ജാതകത്തില്‍    ചൊവ്വ ദോഷമുള്ളവര്‍ ആച്ചരിച്ച്ചു വരുന്നു.സാമാന്യ വൃത നിഷ്ഠ ,ഉപവാസം എന്നിവ അനുഷ്ടിക്കുന്നു. ചുവന്ന പുഷ്പ്പങ്ങള്‍ എന്നിവകൊണ്ട് പൂജകള്‍ നടത്തുക, ചൊവ്വയെ പ്രാര്‍ഥിക്കുക.കൂടാതെ ദെവീ പൂജയ്ക്കും,ഹനുമാന്‍ ആരാധനയ്ക്കും  ചൊവ്വാഴ്ച വൃതം ആചരിക്കുന്നു. നവ ഗ്രഹങ്ങളില്‍ ചൊവ്വയെ പ്രീതി പ്പെടുത്തുവനാണ്  ഈ വൃതം ആചരിക്കുന്നത്.

somavaara vrutham

തിങ്കളാഴ്ച വൃതം   (സോമവാര വൃതം)

ശിവപാര്‍വതീ  പൂജയാണ്  ഈ ദിവസത്തിന്റെ പ്രത്യേകത .മംഗല്യ സൌഭാഗ്യതിനും ,സന്താനതിന്റെയും ,കുടുംബത്തിന്റെയും സൌഖ്യമാണ്  പ്രധാന ലക്‌ഷ്യം .ഈ ദിവസങ്ങളില്‍ കിട്ടുന്ന മാനസികവും ശാരീരികവും ആയ  സന്തോഷം ഒന്ന് വേറെ തന്നെയാണ്.അര്‍ദ്ധ നാരീശര  സംകല്പ്പമാണ്  ഇതിലൂടെ നാം കാണുന്നത്.
ജാതകത്തിലെ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിന്  ഈ വൃതം അനുഷ്ടിച്ചു വരുന്നു.ഈ വൃതം അനുഷ്ടിക്കുന്നവര്‍ ഭദ്രകാളി ക്ഷേത്രം ദര്ശിക്കുന്നത് ഉത്തമം ആണ് .

 

pradosha vrutham

പ്രദോഷ വൃതം 


ശിവപ്രീതി ലഭ്യം ആകുന്നതിനു വേണ്ടി ഉള്ളതാണ്   പ്രദോഷ വൃതം .
രാവിലെ കുളിച്ചു വെള്ള വസ്ത്രം ധരിച്ചു ഭസ്മം ലേപനം നടത്തി പഞ്ചാക്ഷരീ മന്ത്രം ജപിച്ചു  ഉപവസിക്കണം .
പ്രദോഷ നാളിലാണ് ഉപവാസം നടത്തെന്ടത്‌.സന്ധ്യക്ക്‌ കുളിച്ചു പഞ്ചക്ഷരീ   മന്ത്രം ജപിച്ചു ശിവ ക്ഷേത്ര 
ദര്ശനതോടെ പ്രദോഷ വൃതം അവസാനിക്ക പെടുന്നു. 

വൃതനുഷ്ടാനങ്ങള്‍ (vruthas)



വൃതനുഷ്ടാനങ്ങള്‍  (vruthas ).
ഷഷ്ടിവൃതം : 
സൂര്യോദയാല്‍പരം ആറ് നാഴിക ഷഷ്ടി ഉള്ളപ്പോള്‍ മാത്രം കിട്ടുന്ന ദിവസം ആണ്  ഷഷ്ടി അനുഷ് ടികേണ്ടത്വെളുത്ത പക്ഷത്തിലെ പഞ്ചമി നാള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു സുബ്രമണിയ ഭജനവുമായി കഴിയണം .വെളുപ്പിന് കുളി കഴിഞ്ഞു സുബ്രമണിയ ക്ഷേത്ര ദര്ശനം കഴിഞ്ഞു ഉച്ചക്യ്ക്  പാരണ കഴിയ്കാം .ഷഷ്ടി വൃതംഅതീവ ഫലപ്രദം ആണന്നാണ്  അനുഭവം  .സര്‍പ്പ ദോഷശാന്തി ,
സന്താന സൌഖ്യം ,ത്വകരോഗശാന്തി ,എന്നിവയ്ക്ക്  ഈ വൃതം അനുഷ്ടിച്ചു വരുന്നു. ഇക്കാലത്ത്  
സുബ്രമണിയ പ്രീതി കരമായ ഈ വൃതം അനുഷ്ടിക്കുന്നവര്‍ ധാരാളം ഉണ്ട് .


വൃതനുഷ്ടാനങ്ങള്‍
കന്നി മാസത്തിലെ  ഹല ഷഷ്ടി ,തുലാ മാസത്തിലെ സ്കന്ത ഷഷ്ടി ,വൃശചികത്തിലെ വെളുത്ത ഷഷ്ടി, ധനുവിലെ ചമ്പാ ഷഷ്ടി, കുംഭ മാസത്തിലെ കറുത്ത ഷഷ്ടി എന്നിവയാണ് പ്രധാനപ്പെട്ടത് 

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

MELPARAMBATHUDEVI TEMPLE_VIDEO 2

MELPARAMBATHUDEVI TEMPLE_VIDEO

Day of a week is dedicated to a particular god

ഒരു ആഴ്ച്ചയിലും ഉള്ള ദിവസങ്ങള്‍ ഓരോ ദേവന്മാര്‍ക്ക്

In Hinduism, each day of a week is dedicated to a particular god 
in the Hindu pantheon. Apart from the special Vratas and Upvaas, many Hindus also fast on a particular day in a week. Each day in a week has a specialty and there are numerous folklores associated with the fasting observed on the days of a week.
Sunday
Sunday is dedicated to Lord Surya (Sun God). Those who undertake fast (upvaas) on the day only take a single meal. Oil and salt is avoided. Red is the color of the day and red flowers are offered to Surya.)
Monday
Monday is dedicated to Lord Shiva. It is said that Lord Shiva is easily pleased. Therefore many people observe Upvaas on Monday. Those devotees observing fast only eat food once. People visit Lord Shiva shrines and conduct pujas, especially, Ardhanarishwara puja. The mantra ‘Om Namah Shivaya’ is chanted continuously. Siva devotees also read Shiva Purana. Unmarried women observe the Vrat to get good husbands. Others observe it for a happy and prosperous family life


Tuesday
Tuesday is dedicated to Lord Ganesha, Durga, Goddess Kali and Lord Hanuman. Most devotees visit Devi and Hanuman shrines. Those people who fast avoid taking food containing salt at night.
Wednesday
Wednesday is dedicated to planet Mercury and Lord Vithal, an incarnation of Krishna. Green color leaves, especially Tulsi leaves, are used in Pujas. The day is highly auspicious for starting new ventures and it is believed that those who observe the Vrat are bound to get blessed with fortunes. People also give alms on the day.
Thursday
Thursday is dedicated to Lord Vishnu and his incarnations. Pujas are conducted using milk, ghee etc. Food is only eaten once and that too containing milk products. People read Srimad Bhagavad Purana on the day.
Friday
Friday is dedicated to Mother Goddess – Mahalakshmi, Santhosi Ma, Annapuraneshwari and Durga. Sweets are distributed on the day. Those devotees observing the Vrat make it a point to eat at night.
Saturday
Saturday is dedicated to alleviating the bad influence of Lord Shani. The Vrat on this day is mainly observed by those people who believe in Hindu astrology. Black is the color of the day and people visit Shani shrine or Navagraha shrines. Food is only consumed once on the day.
It must be noted here that the deity worshipped on a particular day might vary from region to region and community to community. The result of all upvaas or fast depends on the person. It is good, if all the members in the family can undertake a Vrata together.