2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

പളളൂരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രം



പളളൂരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രം

എറണാകുളം ജില്ലയിലെ കൊച്ചിയിൽ പള്ളുരുത്തി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ശ്രീ ഭവാനീശ്വര ക്ഷേത്രംശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രമാണിത്. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗമായി 1903-ൽ ശ്രീനാരായണ ധർമ്മ പരിപാലന യോഗം രൂപീകരിച്ചതിനുശേഷം ഗുരുവിന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രം പണിതത്. എസ്.എൻ.ഡി.പി.യുടെ രൂപീകരണത്തിനുശേഷം പത്തുവർഷങ്ങൾ കഴിഞ്ഞാണ് ഗുരു ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയത്. 1998-ൽ ക്ഷേത്രത്തിനു സമീപം ഒരു സ്വർണ്ണ ധ്വജം (സ്വർണ്ണകൊടിമരം) സ്ഥാപിച്ചു . എസ്.എൻ.ഡി.പി. യോഗത്തിനാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല . ഈ ക്ഷേത്രം കൂടാതെ ധാരാളം വിദ്യാഭാസ സ്ഥാപനങ്ങൾ എസ്.എൻ.ഡി.പി.യുടെ നിയന്തണത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവനെ കൂടാതെ പാർവ്വതിഗണപതിസുബ്രഹ്മണ്യൻഅയ്യപ്പൻ , അത്ഭുത യക്ഷി , നാഗദൈവങ്ങൾ , ഭഗവതി , ബ്രഹ്മരക്ഷസ്സ് , നവഗ്രഹങ്ങൾ എന്നീ ദേവതകളുമുണ്ട്. ശ്രീ നാരായണ ഗുരുവിനെയും ഇവിടെ ആരാധിക്കുന്നു.എറണാകുളം ജില്ലയിലെ കൊച്ചിയിൽ പള്ളുരുത്തി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ശ്രീ ഭവാനീശ്വര ക്ഷേത്രംശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രമാണിത്. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗമായി 1903-ൽ ശ്രീനാരായണ ധർമ്മ പരിപാലന യോഗം രൂപീകരിച്ചതിനുശേഷം ഗുരുവിന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രം പണിതത്. എസ്.എൻ.ഡി.പി.യുടെ രൂപീകരണത്തിനുശേഷം പത്തുവർഷങ്ങൾ കഴിഞ്ഞാണ് ഗുരു ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയത്. 1998-ൽ ക്ഷേത്രത്തിനു സമീപം ഒരു സ്വർണ്ണ ധ്വജം (സ്വർണ്ണകൊടിമരം) സ്ഥാപിച്ചു . എസ്.എൻ.ഡി.പി. യോഗത്തിനാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല . ഈ ക്ഷേത്രം കൂടാതെ ധാരാളം വിദ്യാഭാസ സ്ഥാപനങ്ങൾ എസ്.എൻ.ഡി.പി.യുടെ നിയന്തണത്തിൽ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന ക്ഷേത്രമാണിത് . ഇവിടത്തെ ഉത്സവം കുംഭത്തിലെ ഭരണി നക്ഷത്രത്തിൽ കൊടിയേറി 11 നാൾ നീണ്ടു നിൽക്കുന്ന ഉത്സവം ആണ് . 15 ആനകളെയാണ് ക്ഷേത്രത്തിന്റെ മഹോത്സവ നാളുകളിൽ എഴുന്നള്ളിക്കുന്നത് . വടക്കും തെക്കും ഭാഗങ്ങൾ മത്സരിച്ചുള്ള കാവടി വളരെ വിപുലമായാണ് ഓരോ വർഷവും നടക്കുന്നത്. ക്ഷേത്രത്തോട് ചേർന്നുള്ള വിദ്യാഭാസ സ്ഥാപനങ്ങൾക്കായി വിശാലമായ ഒരു മൈതാനവും (SDPY Ground) ഉണ്ട് . ഈ ക്ഷേത്രം മഹാത്മാ ഗാന്ധി സന്ദർശിച്ചിട്ടുണ്ട് എന്ന് ചരിത്രം